തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Thursday, May 13, 2010

സൂര്യന്‍ പടിഞ്ഞാറു ഉദിക്കാന്‍ വൈകില്ല - നാസ

ലോക മുസ്ലിംകള്‍ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ശാസ്ത്രം പറയുമ്പോള്‍ മുസ്ലിമിന്റെ മനസ്സില്‍ ഈമാന്‍ വര്‍ധിക്കും എന്ന് സുതരാം വ്യക്തമാണ്‌. റസൂല്‍ (സ) പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു ഇന്നത്തെ സാങ്ങേതിക വിദ്യകള്‍ തെളിയിക്കുമ്പോള്‍ മുസ്ലിമിന്റെ മനസ്സില്‍ ഒരു സന്തോഷം അവന്‍ അറിയാതെ ഉള്ളില്‍ ഉണ്ടാവും എന്നതില്‍ സംശയമില്ല . പക്ഷെ നാം മനസ്സിലാക്കേണ്ട , അറിയേണ്ട ചില കാര്യങ്ങള്‍ നമുക്ക് സന്തോഷത്തിന്റെ മാത്രം വരുതിയില്‍ നിര്‍ത്താന്‍ പറ്റില്ല , ആ ഗണത്തില്‍ പെട്ട ഒന്നാണ് ഇപ്പോള്‍ നാസ കണ്ടെത്തി ഒരു നിഗമനത്തില്‍ എത്തി നില്‍ക്കുന്ന ഈ പരമ സത്യത്തിലേക്ക് വെളിച്ചം വീശുന്ന ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍ സുപ്രതാനമായ സൂര്യന്‍ പടിഞ്ഞാറില്‍ നിന്ന് ഉദിക്കല്‍ . നമുക്ക് ഈ വസ്തുത കണ്ടെത്തിയ ശാസ്ത്രത്തെ വാഴ്ത്താം , നമുക്ക് നമ്മുടെ ദീന് കൊണ്ട് അഭിമാനിക്കാം , പക്ഷെ ഗൌരവമുള്ള മറ്റൊരു നാം വിസ്മരിച്ചു കൂടാ സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചു കഴിഞ്ഞാല്‍ നമ്മുടെ തൌബയുടെ വാതില്‍ അടക്കപ്പെടും എന്നാ ഏറ്റവും വലിയ ആ ഗൌരവം നാം ഉള്കൊണ്ടേ മതിയാവൂ. സൂര്യന്‍ പടിഞ്ഞാര്‍ ഉദിക്കും വരെ തൌബക്ക് അവസരം ഉണ്ട് അത് സംഭവിച്ചു കഴിഞ്ഞാല്‍ ആ അവസരം നഷ്ട്ടമാവും അത് കൊണ്ട് നാം എല്ലാവരും അല്ലാഹുവിലേക്ക് കേതിച്ചു മടങ്ങുക . അതിനു പറ്റിയ സാഹജര്യങ്ങള്‍ നാം ഉണ്ടാക്കുക . തമ്മിലടി അവസാനിപ്പിച്ചു അല്ലാഹുവിന്റെ , അവന്റെ റസൂല്‍ കരീം (സ) ന്റെ , അവിടുത്തെ യഥാര്‍ത്ഥ അനന്തരാവകാഷികലായ ഔലിയ ഇന്റെ അടുത്തേക്ക് മടങ്ങുക അല്ലാതെ രക്ഷയില്ല . നാം എല്ലാവരും ആ പത സ്വീകരിക്കുക . ഈമനിലായി മറിക്കാന്‍ അവസരം ഉണ്ടാക്കിതരുന്നവരിലേക്ക് നടന്നടുക്കുക . ആലുവയിലെ ശൈഖുനാ ആ സത്യതിലേക്കാന് നമ്മെ ക്ഷണിക്കുന്നത് . ക്ഷണം സ്വീകരിക്കുന്നവര്‍ രക്ഷപ്പെടും , അല്ലാത്തവര്‍ ....................................... അള്ളാഹു കാത്തു രക്ഷിക്കട്ടെ . ആമീന്‍ .

No comments:

Post a Comment