തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Sunday, February 21, 2010

തൌഹീദ് സ്വീകരിക്കുക

ഒരു മനുഷ്യന്‍, നമ്മുടെ നബി (സ) തങ്ങള്‍ വരെ മുറിയാത്ത സിലസില ഉള്ള ഒരു ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിച്ചില്ലെങ്കില്‍ മരിക്കുന്ന സമയം (തൌഹീദ് ഏറവും കൂടുതല്‍ ആവശ്യമായ സമയത്ത്) അത് ലഭിക്കാന്‍ പ്രയാസമാണ്. ഇത് എന്റെ പ്രസ്താവന അല്ല , ജീലാനി (ര) യുടെ പ്രസ്താവന ആകുന്നു. അത് കൊണ്ട് ഗൌരവായി ആലോചിക്കുക , അങ്ങനെ തൌഹീദ് ഒരു ശൈഖില്‍ നിന്ന് സ്വീകരിക്കാന്‍ ശ്രമിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടേ. ആമീന്‍.

No comments:

Post a Comment